Skip to main content

Posts

Celebrating Ceramics : Transcending Class and Social Distictions

 I wish I could become the best possessor of all the ceramics in this world! These days, pottery dates are often said self-satisfactory, as it avoids the melancholic moments of a person. It ignites the nervous system to enagage and mould something new, something different.  While I appreciate the material beauty of ceramics and pottery, my admiration extends beyond the frameworks, glaze, and the hues of the artpiece. Each hand-made item resonates the labour, craftmanship and the artistic vision. THERE IS NO ONE PIECE AS SAME AS ANOTHER !  Mass-produced objects can never be compared with hand made pottery. Every hand made work carries traces of human labour, fallacies, imperfections, and uniqueness. That wraps up the idendity of each curated piece.  Each peice of such prodcued art should be celebrated in its own artistic background irrespective of the context in which it is exhibited. No work of ceramics is intended to be exagerrated for the futurisic gallaries, ornat...

Sweetness of Solitude

Sweetness of solitude came after all that soured. All that sour poured plenty on me. "Plenty", I called them! humans, deeds, words,and silences, all that failed in ups and downs at turns and twists, I met Plenty, the melancholic! Like a sleeping cat, Alarmed.  Like an anxious rabbit gazing astray, Conscious. "Enough of you," I screamed. One odd day,  A new green sprouted at the sill, the spirits of solitude freed my sleep, came in new clothes and in new shoes,  and sat on my tougue tip the sweetness of Solitude.

ഫ്ലാറ്റ്

സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ.  ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്! നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ. വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ...

ടൈഗർ ബിസ്ക്കറ്റ്

കാർ പാർക്ക് ചെയ്യാൻ അവിടെ സ്ഥലമില്ലായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. സ്റ്റിയറിങ് തിരിയുന്നിടത്തേക്ക് മനസ്സ് എത്തുന്നുമില്ലായിരുന്നു. ഷീലയും മകളും അവളെ കാണുമോ കണ്ടാൽ എങ്ങനെയാകും എന്നെല്ലാമുള്ള ടെൻഷനായിരുന്നു എനിക്ക്.  ഗസ്റ്റ് ഹൗസിന്റെ സൈഡിലുള്ള  സ്ഥിരം സ്ഥലത്ത് ഞാൻ പാർക്ക് ചെയ്തു.  റോഡ് മുറിച്ചുകടന്നാലേ ഷോപ്പിംഗ് ചെയ്യാൻ പറ്റുള്ളൂ.  എന്റെ ഊഹം തെറ്റിയില്ല. ഞാൻ വരുമെന്ന് കരുതി അവൾ എത്തിയിരുന്നു. ബസ് സ്റ്റോപ്പിന്റെ മുന്നിൽ എന്നെ കണ്ടതും അവൾ റോഡ് മുറിച്ച് കടന്ന് ഗസ്റ്റ് ഹൗസിന്റെ ഗേറ്റിനു മുന്നിലെത്തി.  ഷീലയും മകളും അത് കണ്ടുകാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ കാറിൽ നിന്നും  പുറത്തേക്കിറങ്ങി.  ഞങ്ങൾ എന്നും കാണാറുള്ള  ഇടവഴിയിലേക്ക് ഞാൻ വേഗത്തിൽ നടന്നു . അവൾ എന്നെ പിന്തുടർന്നെത്തി. "നിറങ്ങളെവിടെയാണ്? കാർ ഓഫ് ചെയ്തിട്ട് എങ്ങോട്ട് പോയതാണ്? ഞങ്ങളിതിനകത്ത് ചൂടെടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട്  നേരം കുറേയായല്ലോ.നിങ്ങൾ വരുന്നുണ്ടോ ഇല്ലയോ." ഷീല ഫോൺ വിളിച്ച് ധൃതിപ്പെട്ടു. "ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം. അർജെന്റ് ആണ്. നിങ്ങൾ നടന്നോളു ഞാൻ വന്നേക്കാം...

Memories are olfactory

  Memories are olfactory. Find them easier for Memory games to play, For the journey to my childhood Smells of a soap powder. They walk on a mosaicked floor, Parted in green boarders. On which I had walked as If I was on a bridge, Moving from rooms to rooms Hindering adults walking aimlessly. Pillars to my memory house, The legs of a Nilkamal Red Chair With peeled off skin On which I had got in to watch Juke Box or TCN On an LG television, only to sip An orange-flavoured tang in a steel glass. A telephone on the corner stand That smelled of my grandmother, The rusted window sills of my neighbours And the centre table, of newspapers, mixture bowls And too frothy chai cups. Sunny afternoons smelled of oranges And mirrors of Shinkar bindi boxes. Doors closed at the forgotten scents Takes me to my late twenties, Where I drink oranges For the smell of those reminds me of a happier self. Memories are olfactory....

Ode on the saddest poems

Like a lady in leisure's carefree feet on a  parlour woman's lap I dipped mine into the streams of Neyyar .   Thoughts started to stream  provoking a poem out of place. Too amateur a writer I am to put down the saddest of the lines. In the deepest of emotions I fail to pen.  Ornate words and popular sadness were expired pills for sad poems!   I fetched an ending note not to scream But to cease poetry.   'Today! I can write the...' I called Neruda to Neyyar to fill the rest.   "Done with the service" The fish alarmed me with kisses while I winked at the stagnant sky   "Mercy Love Compassion" "Mercy Love Compassion" Repeated a Saint!  

വീട്ടുമുറ്റത്ത്

പുലർച്ചെ അഞ്ചരയോളം വെളുത്തിട്ടുണ്ട്. എന്റെ വീടിനകം ഇരുണ്ടുതന്നെ കിടപ്പുണ്ട്. ഇടതുവശത്തെ കൈലാസ് ഭവനിൽ ഇന്നലെ വച്ചുകെട്ടിയ ട്യൂബ് ലൈറ്റുകൾ അണച്ചിട്ടില്ല. ചെമന്ന കസേരകൾ അവരുടെ മുറ്റത്ത് ഇനിയൊരാഴ്ച വരെ കിടപ്പുണ്ടാകും. അവിടുത്തെ മുത്തച്ഛന്റെ ഫോട്ടോയും കരിങ്കൊടിയുമാണ് ഈ റോഡിൽ പുതുതായിയുള്ളത് . രാത്രി ഉറങ്ങിയുണരുന്നതേയുള്ളു. എട്ടരമണിയാകുമ്പോൾ അപ്പുറത്തേയ്ക്ക് ചെല്ലണം.   ഞാൻ മുൻവശത്തെ റീഡിങ് റൂമിലെ പൊടിപിടിച്ച എന്റെ കിളിവാതിലിൽക്കൽ ഇരിപ്പാണ്. അടഞ്ഞുപൂട്ടി കിടന്നിരുന്നതുകൊണ്ടല്ല റോഡരികിലെ വീടായതുകൊണ്ടാണ് പൊടിവാതിലായത്. അടിച്ചുവാരാൻ ചിലവഴിക്കുന്ന സമയംകൊണ്ട് അവിടെയിരുന്ന് കാഴ്‌ചകൾ കാണാൻ തോന്നിപ്പോകും.    " ആരാധികേ ...മഞ്ഞുപെയ്യുംവഴിയരികെ ..." എന്ന  പള്ളിപ്പാട്ടിന്റെ പതിഞ്ഞ ഈണമുള്ള ഗാനമാണ് എന്നും അതിരാവിലെ ഇവിടെയിരിക്കുമ്പോ എനിക്ക് കേൾക്കാനിഷ്ടം. ഇയർഫോണിലൂടെ 'ആരാധികേ...' അപ്പുറത്ത് മരണവീടാണ്! പാട്ടുകേൾക്കുമ്പൊൾ ആരും കേൾക്കരുതല്ലോ .  പൊടിവാതിലിനു വലതുവശത്തേക്ക് നോക്കിയാൽ തേരകത്തെ മഞ്ഞുമൂടിയ മരക്കൂട്ടങ്ങൾ കാണാം. അവിടെ നിന്നും 'കൗസല്യ സുപ്രജാ...' കേൾക്കാൻ ഇനിയും അ...

At Grandma's house

I saw nameless cats Homeless in every backyards  Near my grandparent's house Or my "mom's house"...? like  the children brought up In dad's house would name it! I saw frozen wheels  Near a familiar dark room With 'love handles' not fondled & 'two couple' of wheels in long-distance! Unnamed kittens were trained too early To bow before human masters  So much in hurry to scurry around an old scooty when the guest stepped closer to them. A room with a bookshelf... ... I couldn't find anything else My brain wept. I saw dusty books I muted melancholy And searched for poetry  Only to fail to add nouns & verbs. "Where can I get some Arrowroot biscuits & sugarless tea"! Like an artist I could have painted lines Looking at those. But I saw nothing inside Only a bookshelf! At my grandparent's house I saw unnamed cats But I did not fail To name my verse. At my grandma's house! The last one to leave The last one to bid bye The...

ബലികുടീരങ്ങളെ

 15 മാർച്ച് 2006 . "റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ." അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻ‌കാളി ഹാൾ . അന്നത്തെ വി. ജെ . ടി ഹാൾ . സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ . "ആരാണ് മരിച്ചു പോയത് ? ജി ദേവരാജൻ മാസ്റ്റർ ."  അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല. നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്. ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്...

Can't complain

  Can’t complain I can taste the Biriyani masala. I can breathe, but in doubt. Can’t complain yet. I got the first jab.   I can spray, pump and squeeze My orange-scented sanitiser Can’t complain. I can be choosy about brands and dispensers and ask “Alexa, find me an orange-scented sanitiser!”   Of Hyper ventilation and panic attacks Young Rithwik is panting. Can’t complain, I can breathe. He is just 21! But my grandpa left us. Can’t complain, he was 86. Still, my Amma's house smells of his shirt.   Can’t complain. I’m home. Aunt Laali is in quarantine her beloved in the ICU Both sobbed in solitude.   Can’t complain. I see 99 on the oximeter. But he’s gone. The professor failed at it. O2 is nowhere in the air!   Rose’s son would turn three at least When I’d visit him unmasked. Can’t complain. I can double-tap their feeds and reels of birthday blasts.   Can’t complain. I can tune this lyric publish and await likes. Can’t complain Of love, Of art, The wor...

My life is an Oxymoron

  My life is an oxymoron. For a short-tempered, excited  A shy and introverted child, Childhood was an oxymoron.   I had dethroned musical chairs Served guests with the kitchen playset But, to find a best friend I was too ignorant. I had found one When I was eighteen.   To that curly-haired cotton candy inked in pink and blue. To that poetry hour I had bunked for those contact lenses to fetch a few drops of lens soak. To your empty hostel tiffin box and my double-loaded one, I bid farewell today.   My verses, my romances, my tears, my politics, they called them insane, which I least cared for.  But, to my shock I saw you chuckling by my side. I saw you being withered on their cheesy, bullied pizza. You are their topping I, being their green tea, left.   But I fail at forgetting  your love toasts and lemonade You had fed me when I saw My grandmother is dying. ...

നിങ്ങൾ എന്നെ അവിശ്വാസിയാക്കി

             അമ്പലങ്ങൾക്കും പള്ളികൾക്കും നന്ദിപറയണം . അന്ന് അവിടെ ഞാൻ കണ്ണടച്ചു നിന്നിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ? ഒരു നടയിൽ നിന്നും മറ്റൊരു നടയിലേക് നടന്നു നീങ്ങുന്ന ദൈർഘ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് .പ്രാർത്ഥിക്കുവാൻ എനിക്ക് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ നടന്നു നീങ്ങും. അടുത്തുണ്ടായിരുന്നവരെല്ലാം നടന്നുനീങ്ങും. ചുറ്റിനും വായിനോക്കി നിന്നിട്ടു ഒടുവിൽ പ്രാർത്ഥ ിക്കുവാൻ തുടങ്ങുമ്പോൾ ഒപ്പമുള്ളവർ നടന്നാൽ കുട്ടിയായ ഞാൻ എന്ത് ചെയ്യും ? ഒപ്പം നടക്കുക , അത്രതന്നെ .ചിലനടകളിൽ ചിലർ കുറെ നേരം ചെലവിടുന്നത് കാണാം. ഭൂതത്താൻ മാടൻ തുടങ്ങിയവയ്ക്ക് സമയം കുറവാണ് .അതെന്താണാവോ എന്ന് പലവട്ടം ചിന്തിച്ചതാണ് . ഒരിക്കൽ അർച്ചന കഴിപ്പിച്ചു കിട്ടിയ പ്രസാദം വാങ്ങുമ്പോൾ ഒരു ചില്ലറപൈസ പൂജാരിക്ക് ഇട്ടുകൊടുത്തതാണ്. അറിയാതെയെപ്പോഴോ ഞാൻ അയാളുടെ കയ്യിൽ തൊട്ടു . ഇനി അങ്ങനെ പാടില്ല എന്നാണ് , അയാൾ എന്നെ വിലക്കിയത് .ഒപ്പമുള്ളോരും പറഞ്ഞു തന്നു പൈസ ഇട്ടു കൊടുക്കുമ്പോൾ കൈയിൽ തൊടാതെ കൊടുക്കണം. കോരനും കൂട്ടരും തംബ്രാന്റെ കൈയ്യീന്ന് ...

പാർവതി

കടലിൽ നടന്നിട്ടുണ്ടോ ? നീന്തുവാനാറിയാതെ,  ഒരു നടത്തം? നിലം തെറ്റിയ മണ്ണിന് നിലപാടുകൾ പിഴച്ചപ്പോഴെല്ലാം ഞാൻ മണ്ണിന് വേണ്ടി കാലുക്കുത്തി നോക്കി. "കാൽനനച്ചിട്ടുപോകുക", അത് പറഞ്ഞു . കടലിന്റെ മുടിത്തുമ്പത്ത്  പിന്നെ ഞാൻ മുടിയഴിച്ചിട്ടുകിടന്നു. ഓരോ വട്ടവും തൊലികുതിർന്നു. അടിവസ്ത്രങ്ങൾ ഭാരിച്ചു. കഴുത്തിനുപുറകിൽ നീർച്ചാലുകൾ തുറന്നുവിട്ടു. മടങ്ങിപ്പോകവേ അതെ- ന്റുപ്പൂറ്റികൾക്കു മണ്ണിൽക്കു- ഴിയെടുത്തിട്ടു. ചെവിക്കയങ്ങളിൽ മണ്ണുംകൂട്ടിയിട്ടു. എന്റെ വെളുത്തതുടകൾക്ക്  ചുറ്റിനും കാണികളില്ലായിരുന്നു. അവർ കടലിലും ഞാൻ  മണ്ണിലുമായിരുന്നു.

മണിമരുതും മൺചരിവും

കൗമാരസ്വപ്‌നങ്ങൾ മേഞ്ഞുനടന്നൊരാ പോയനാളുകൾ തേടി നീ വരുമൊരുനാളിൽ   വരിക, വെറുതേയാ മൺചരിവിലെ ജാലകവാതിലിനരികെ. അവിടെയെൻ കവിതകൾ കോർത്തുകെട്ടിയ ഹർഷഹാര മണിഞ്ഞു നിൽക്കുമൊരു മണിമരുതിനെ നീയോർമിക്കുമോ ? അതു പാടിപഠിച്ചവർ, അവരെൻ സർഗക്രിയയ്ക്കു സാരംഗിമീട്ടിടും പ്രേമഭാവനകളിലെന്നും തളിർക്കും പുതുമലർക്കിടാങ്ങൾ. നാളത്തെ പ്രണയികളറിയുമോ പുതുനാമ്പുകളറിയുമോ പണ്ടീമണ്ണിൽ ഞാൻ കുഴിച്ചിട്ട മോഹങ്ങളെ ? ഇന്നു നീ പാടിനടക്കും പാട്ടുപാടി വരികയന്നൊരിക്കൽക്കൂടി  ഈ മൺചരിവിലെ ജനൽപടിക്കൽ. അന്നെന്റെ ഹൃദയരാഗസ്മരണകൾമീട്ടും കാലംപ്പഴക്കിയ ജനൽക്കമ്പികളിൽ ഞാൻ പാകിയ മിഴിക്കോണുകളിൽ ഓർമ്മകളെ തിരഞ്ഞെത്തിടും ചിലന്തിമുത്തശ്ശിമാർ പഴമമിനുക്കി- യൊരു പഴമ്പാട്ടുപാടും. അതിൻ സ്വപ്നവലകളിൽ അന്നുമെന്റെ പ്രണയം കുടുങ്ങിക്കിടക്കും!  

മാനസി

"നീ   എങ്ങോട്ടേക്കാണ് ?  ഇങ്ങനെയെങ്കിലും   ഒന്ന്   കാണാൻ   പറ്റിയല്ലോ  .  സു…” ഇന്ദുവിന്റെ   കുശലാന്വേഷണത്തെ   കാറ്റിൽപ്പറത്തികൊണ്ടാണ്   സിഗ്നൽ   വിട്ടപ്പോൾ   ഡ്രൈവർ   വണ്ടിയെടുത്തത്  . " സു  .. ഖാണോ ".                  ഒരു   അശരീരികണക്കെ   അതവൾക്കു   കേൾക്കാമായിരുന്നു .  അനേകം   നാളുകൾക്ക്   ശേഷമാണ്   ആ   പഴയ   സഹപാഠിയെ   ഒരു   ട്രാഫിക്   സിഗ്നലിൽ   വച്ച്  അവൾ   കാണാനിടയായത്  .  സ്വതവേ   അവൾ സിഗ്നലുകളെ   പഴിക്കുന്നവളാണ്  .  തിരികെ   വീടെത്തി   ഇന്ദുവിന് ‌  ഒരു   ഫോൺകോൾ   ചെയ്യാമെന്നവളുറപ്പിച്ചു  .  ചില   നേരം   വേണ്ടപ്പെട്ടവരെക്കുറിച്ചോർക്കു വാനും   വേണം   ചില   അപൂർവ്വ   സംഗമങ്ങൾ. അത്തരമൊരപൂർവ്വ   സംഗമത്തിന്   നന്ദിപറഞ്ഞു   കൊണ്ട് അവൾ പുറം ...